ജയ്പുർ: രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലഹം സംഘർഷത്തിലേക്ക് നയിച്ചു. ഇതെതുടർന്ന് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മൊബൈൽ, ഇൻറർനെറ്റ് സർവിസുകൾ റദ്ദാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷത്തിെൻറ തുടക്കം. കല്ലേറിൽ പൊലീസുകാരന് പരിക്കേറ്റതായി എസ്.പി അഖിലേഷ് കുമാർ പറഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടത്തെ പൊലീസ് പിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.