ജമ്മു: പാകിസ്താനിലും അഫ്ഗാനിസ്താനിലും ബംഗ്ലാദേശിലും വേട്ടയാടപ്പെടുന്ന ഭാരതമാതാവിെൻറ മക്കൾക്കുവേണ്ടിയാണ് പൗരത്വ നിയമം കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുവിലെ വിജയ്പുരിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ഇന്ത്യയിലായിരുന്ന ഇവർ രാജ്യം വിഭജിക്കപ്പെട്ടതോടെയാണ് നമ്മളിൽനിന്ന് വേർെപട്ടത്. വിശ്വാസത്തിെൻറ പേരിൽ ഇവർ വിവേചനം നേരിടുകയാണെങ്കിൽ രാജ്യം ഇവരോടൊപ്പം നിൽക്കുമെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.