ഗൂഡല്ലൂർ: നിലവിലെ വായ്പ എഴുതിത്തള്ളലിൽ കർഷകരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തമിഴ്നാട് സർക്കാർ സഹകരണ ബാങ്കുകൾ വഴി 75,000 രൂപ വരെയെടുത്ത കൃഷി വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചു. എല്ലാ കർഷകരുടെയും വായ്പ പൂർണമായി എഴുതിത്തള്ളണമെന്നാണ് കർഷകരുടെ ആവശ്യം.
ആവശ്യം പൂർണമായി പരിഗണിക്കാത്തതിനാൽ ഈ പ്രഖ്യാപനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. കർഷകരുടെ മുഴുവൻ കാർഷിക വയ്പകളും എഴുതിത്തള്ളണമെന്ന് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.