ൈഫ്ല ദുബൈ ഇന്ത്യൻ സർവിസ് നിർത്തി

ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള സർവിസുകൾ നിർത്തിയതായി ൈഫ്ല ദുബൈ അറിയിച്ചു. ചൊവ്വാഴ്ച മുതൽ മാർച്ച് 31 വരെയുള്ള സർവിസാണ് നിർത്തിയത്. സൗദി, ഇറാൻ, ബഹ്റൈൻ, കുവൈത്ത്, ഇറ്റലി, ഇറാഖ്, പാകിസ്താൻ, ഇൗജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവിസുകളും നിർത്തലാക്കി. വിമാനം റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവർക്ക് വീണ്ടും ബുക്ക് ചെയ്യാനും തുക തിരിച്ചുനൽകാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇവർക്ക് തുക പൂർണമായും തിരികെനൽകും.

വീണ്ടും യാത്ര ചെയ്യുന്നവർ നേരേത്ത തീരുമാനിച്ച തീയതിയുടെ രണ്ടു മാസത്തിനുള്ളിൽ യാത്ര ചെയ്യണം. 60 ദിവസത്തിനുശേഷം യാത്ര ചെയ്യേണ്ടവർക്ക് ടിക്കറ്റ് നിരക്കിലെ മാറ്റം ബാധകമാണ്. മാർച്ച് 31ന് മുമ്പ് റീ ബുക്ക് ചെയ്തിരിക്കണം. വിമാനം സർവിസ് നടത്തിയിട്ടും യാത്ര റദ്ദാക്കിയവർക്കും വീണ്ടും ബുക്ക് ചെയ്യാൻ അവസരമുണ്ട്. എന്നാൽ, നിരക്കിലെ വ്യത്യാസം ഇവർക്ക് ബാധകമായിരിക്കും. ഇവർക്ക് പൂർണമായും തുക തിരികെ ലഭിക്കില്ല.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.