റിയാദിലെ കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ

കേളി അസീസിയ ഏരിയ ജനകീയ ഇഫ്താർ

റിയാദ്: കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. അസീസിയ ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന വിരുന്നിൽ നിരവധി പേർ പങ്കുചേർന്നു.

ഇഫ്താർ വിരുന്നിൽ കേളി മുഖ്യ രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുനിൽകുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് എന്നിവർ സംബന്ധിച്ചു. കേളി ജോയന്റ് സെക്രട്ടറിമാരായ ഷാജി റസാക്ക്, രജീഷ് പിണറായി, വൈസ് പ്രസിഡന്റുമാരായ റഫീഖ് ചാലിയം, രാമകൃഷ്ണൻ എന്നിവരും ഇഫ്താറിൽ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, കെ.കെ. ഷാജി, സുജിത്ത്, സിജിൻ കൂവള്ളൂർ, തോമസ് ജോയ്, നസീർ മുള്ളൂർക്കര, ഷഫീഖ് അങ്ങാടിപ്പുറം, ഹാഷിം കുന്നംത്തറ, യു.സി. നൗഫൽ, കൃഷ്ണൻകുട്ടി, കേളി കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, അസീസിയ ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി, ട്രഷറർ ലജീഷ് നരിക്കോട്, ജോയന്റ് സെക്രട്ടറി സുബാഷ് എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി കൺവീനർ അജിത്, ജോയന്റ് കൺവീനർമാരായ ഷമീർ ബാബു, ശശി കാട്ടൂർ, ചെയർമാൻ സ്വാലിഹ് മൊറയൂർ, വൈസ് ചെയർമാന്മാരായ ഇസ്മായിൽ, പീറ്റർ, സാമ്പത്തിക കമ്മിറ്റി കൺവീനർ റാഷിഖ്, ഭക്ഷണ കമ്മിറ്റി കൺവീനർ മനോജ് മാത്യു, സജാദ്, മനോജ് അൽഫനാർ, അനീസ്, ചാക്കോ, ഷാജി മൊയ്തീൻ, അലിക്കുട്ടി, നജ്മുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Iftar for the people of Kili Azizia area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.