ഡിേപ്ലാമാറ്റിക് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിെൻറ ഫൈനലിന് ശേഷം ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി സംസാരിക്കുന്നു
ദുബൈ: വിവിധ രാജ്യങ്ങളുടെ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ഏറ്റുമുട്ടിയ ഡിേപ്ലാമാറ്റിക് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താൻ ജേതാക്കളായി. ഷാർജ യൂനിവേഴ്സിറ്റി കോളജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 59 റൺസിനാണ് തോൽപിച്ചത്.
ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ എത്തിയത്. ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി, ശ്രീലങ്കൻ കോൺസൽ ജനറൽ നളിന്ദ വിജെരത്ന, പാകിസ്താൻ കോൺസൽ ജനറൽ അംജദ് അലി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.