ജിദ്ദ: റമദാൻ 27ാം രാവായ തിങ്കളാഴ്ച മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രാർഥനകൾക്കായി എത്തിയത് 20 ലക്ഷത്തിലേറെ പേർ. മസ്ജിദിെൻറ അകവും പുറം അങ്കണങ്ങളും വഴിയോരങ്ങളുമെല്ലാം വിശ്വാസികളെ കൊണ്ട് നിറഞ്ഞു. ഇശാ നമസ്കാരത്തിനും തറാവീഹിനും തുടർന്ന് ഖിയാമുല്ലൈൽ നമസ്കാരത്തിനുമെല്ലാം ഇതായിരുന്നു അവസ്ഥ. വിശ്വാസികൾക്ക് സുരക്ഷിതമായും ശാന്തമായും പ്രാർഥനാകർമങ്ങളിൽ മുഴുകാനുള്ള സൗകര്യമെല്ലാം ഒരുക്കിയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.