കേരള ബിസിനസ് ഫോറം അംഗങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മെമന്റോ നൽകുന്നു

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സ്വീകരണം

ദോഹ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞദിവസം ദോഹയിൽ എത്തി. ഇൻകാസ് ഖത്തറിന്റെആഭിമുഖ്യത്തിൽ നടക്കുന്ന കുടുംബസംഗമത്തിലും മറ്റു സ്വീകരണ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. കൂടാതെ വിവിധ പ്രവാസി സംഘടന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) സംഘടിപ്പിച്ച “മീറ്റ് ദ ലീഡർ” പരിപാടിയിൽ അദ്ദേഹം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. പരിപാടിയിൽ അദ്ദേഹം സംസാരിക്കുകയും അംഗങ്ങളുമായി അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു.കെ.ബി.എഫ് ജോയന്റ് സെക്രട്ടറി ഷിഹാബ് ഷരീഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷഹീൻ ഷാഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷെജി വലിയക്കത്ത് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ സാന്നിധ്യത്തിൽ ആദരസൂചകമായി കെ. ബി. എഫ് സതീശന് മൊമൻ്റൊ സമർപ്പിച്ചു.

Tags:    
News Summary - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.