കേച്ചേരിയൻസ് ഖത്തർ സെവൻസ് ഫുട്ബാളിൽ ജേതാക്കളായ ഓർബിറ്റ് എഫ്.സിക്ക് ട്രോഫി സമ്മാനിക്കുന്നു

കേച്ചേരിയൻസ് ഖത്തർ ഫുട്ബാളിന് സമാപനം

ദോഹ: കേച്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി കൂട്ടായ്മയായ കേച്ചേരിയൻസ് ഖത്തർ സെവൻസ് ഫുട്ബാളിൽ ഓർബിറ്റ് എഫ്.സി ജേതാക്കളായി.

16 ടീമുകൾ മാറ്റുരച്ച മത്സരത്തിന് അൽ വക്റ ജെംസ് അമേരിക്കൻ സ്കൂൾ വേദിയായി. ഫൈനലിൽ ഫ്രൈഡേ ഫിഫ മഞ്ചേരിയെയാണ് തോൽപിച്ചത്.

സമാപന പരിപാടിയിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ് അൽ ദുഹൈൽ എഫ്.സിയുടെ മാനേജർ അബ്ദുൽ റഹ്മാൻ അമോദി കിക്കോഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കേച്ചേരിയൻസ് പ്രസിഡന്റ് ബാബു, സെക്രട്ടറി നിതിൻ, അഡ്വൈസറി അംഗം അഡ്വ. ജാഫർഖാൻ, മുസ്തഫ, റജൂബ്‌, അജ്മൽ, മെഡിക്കൽ സഹായം നൽകിയ യുനീഖ് കൺവീനർ ലുത്ഫി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - An end to Kecherians Qatar Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.