രോഗവ്യാപനം കുറഞ്ഞു; മരണനിരക്ക് വർധിച്ചു

മസ്കത്ത്: ഒമാനിലെ കോവിഡ് രോഗവ്യാപനം തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ചൊവ്വാഴ്ച 576 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഞായറാഴ്ച 1014 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ തിങ്കളാഴ്ച അത് 786 ആയി കുറഞ്ഞിരുന്നു. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 367 പേർ പ്രവാസികളാണ്. ഇതോടെ, രാജ്യത്തെ മൊത്തം രോഗബാധിതർ 12,799 ആയി. 

രോഗമുക്തി നേടിയവരുടെ എണ്ണം 2812 ആയി ഉയർന്നിട്ടുണ്ട്. ഒമ്പതുപേർകൂടി മരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 9928 പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 479 പേരും മസ്കത്ത് ഗവർണറേറ്റിൽനിന്നുള്ളവരാണ്. 

ഇതോടെ, മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 9735 ആയി. സീബ് വിലായത്തിലാണ് ചൊവ്വാഴ്ച ഏറ്റവും കൂടുതൽ രോഗികൾ. 227 കേസുകളാണ് സീബിൽനിന്ന് റിപ്പോർട്ട് ചെയ്തത്. 

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.