മസ്കത്ത്: അനധികൃതമായി ഭക്ഷണം തയാറാക്കി വിൽപന നടത്തിവന്ന വിദേശികൾക്കെതിരെ ന ടപടിയെടുത്തതായി മസ്കത്ത് നഗരസഭ അറിയിച്ചു. റൂവി മേഖലയിലെ ഫ്ലാറ്റിലാണ് നഗരസഭാ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പരിശോധന നടത്തിയത്.
വലിയ അളവിൽ ഭക്ഷണം തയാറാക്കി വിൽപന നടത്തിയിരുന്ന ഇവർ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി നഗരസഭ അറിയിച്ചു. തയറാക്കുന്ന ഭക്ഷണം റൂവി മേഖലയിലെ റസ്റ്റാറൻറുകൾക്കും കഫേകൾക്കുമാണ് നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.