?????????? ????????? ?????????? ???????????????????

ചിത്ര, ശിൽപ പ്രദര്‍ശനത്തില്‍ മലയാളിക്ക് പുരസ്കാരം

മസ്കത്ത്: ഒമാൻ കള്‍ചറല്‍ ഡിപ്പാർട്ട്മെൻറും ഫൈനാര്‍ട്സ് സൊസൈറ്റിയും ചേര്‍ന്ന് സംയുക ്തമായി സംഘടിപ്പിച്ച ചിത്ര, ശിൽപ പ്രദര്‍ശനത്തില്‍ മലയാളിക്ക് പുരസ്കാരം. പയ്യന്നൂര്‍ സ്വദേശി പ്രകാശ് പുത്തൂരാണ് പുരസ്കാരം നേടിയത്. സ്വദേശത്തും വിദേശത്തുമുള്ള നൂറിലധികം കലാകാരന്മാർ മാറ്റുരച്ച മത്സരയിനത്തിലാണ് മലയാളിയുടെ നേട്ടം ശ്രദ്ധേയമായത്.

ഒാരോ മത്സരാർഥിയുടെയും നാലുവീതം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. ഇത്തരത്തില്‍ 500ല്‍പരം ചിത്രങ്ങളാണുണ്ടായത്. ഒമാ‍െൻറ പൗരാണികതയും പഴമക്കാരെയും മരുഭൂമിയുടെ കളര്‍ ടോണാക്കി വരച്ച പ്രകാശി‍െൻറ ചിത്രങ്ങള്‍ ഏറെ പ്രശംസ പിടിച്ചു. ഇത് രണ്ടാം തവണയാണ് പ്രകാശ് അവാർഡിന് അര്‍ഹനാവുന്നത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.