ഐ.സി.എസ് മസ്കത്ത് ഘടകത്തിന്റെ കീഴിൽ നടന്ന അനുസ്മരണവും സൗഹൃദ സംഗമവും

മീലാദ് മുബാറക് 1500: അനുസ്മരണവും സൗഹൃദസംഗമവും

മസ്കത്ത്: ഐ.സി.എസ് മസ്കത്ത് ഘടകത്തിന്റെ കീഴിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉണ്ണി മുഹമ്മദ് മൗലവി, ശൈഖുന കെ. അലവി മൗലവി തുടങ്ങിയവരുടെ അനുസ്മരണവും സൗഹൃദ സമ്മേളനവും അസൈബയിൽ നടന്നു. അഹ്മദ് ബാഖവി അരൂർ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് എ.കെ.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു.

അബ്ദുല്ല വഹബി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. ഫലാഹിയ്യക്ക് വേണ്ടി അബൂബക്കർ പറമ്പത്ത് നൽകിയ ഉപഹാരം അഹ്മദ് ബാഖവി ഏറ്റുവാങ്ങി. അബൂബക്കർ പറമ്പത്ത്, അശ്റഫ് പൊയിക്കര, പി.കെ. ഹമീദ്, എൻ.കെ. അബൂബക്കർ, ഹാഫിസ് അൻസിൽ എന്നിവർ സംസാരിച്ചു. ടി.പി. മജീദ്, അശ്റഫ് നിടുന്തോൾ, അസീം മന്നാനി, താജുദ്ദീൻ മൗലവി, ബാവ വേങ്ങര, യാഖൂബ് തിരൂർ എന്നിവർ സംബന്ധിച്ചു. യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Milad Mubarak 1500: Remembrance and Friendly Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.