വോളിബാൾ മത്സരവും സാംസ്‌കാരിക സായാഹ്നവും

മസ്‌കത്ത്: കേരളീയം ബര്‍ക വോളിബാള്‍ മത്സരവും സാംസ്‌കാരിക സായാഹ്നവും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ റുസൈല്‍ മിഡില്‍ ഈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ ഒമാനിലെ പ്രമുഖ വോളിബാള്‍ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബര്‍ക ചാമ്പ്യന്‍സ് വോളി ഫെസ്റ്റ് വിപുലമായ പരിപാടികളോടെയാണ് അരങ്ങേറുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ടീമുകളുടെയും വനിത ടീമുകളുടെയും പ്രദര്‍ശന മത്സരവും നടക്കും.

മസ്‌കത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരായ വില്‍സണ്‍ ജോര്‍ജ്, സുനില്‍ കുമാര്‍, സാംബശിവന്‍, ഹാറൂണ്‍ റഷീദ്, സി.പി. ശശി, സുജിത്ത് കുമാര്‍, നൗഫല്‍, മൊയ്തു, ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ നിതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വിപുലമായ സാംസ്കാരിക സായാഹ്നത്തില്‍ മുന്‍കാല വോളിബാള്‍ താരങ്ങളെ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Tags:    
News Summary - Kerala Barka Volleyball Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.