മസ്കത്ത്: ഇറാനും ഒമാനും സംയുക്ത നാവികാഭ്യാസം സംഘടിപ്പിച്ചു. ‘സെർച് ആൻഡ് റെസ്ക്യൂ’ എന്നു പേരിട്ട അഭ്യാസം ഇറാൻ ജലാതിർത്തിയിലാണ് നടന്നത്. റോയൽ ഒമാൻ നേവിയുടെ കപ്പലുകൾക്കുപുറമെ, ഇറാൻ നാവികസേനയുടെ ഒന്നിലധികം കപ്പലുകളും അഭ്യാസപ്രകടനത്തിൽ പെങ്കടുത്തു.
േമയ് നാലുമുതൽ പത്തുവരെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടന്ന ഒമാൻ-ഇറാൻ മിലിട്ടറി ഫ്രൻഡ്ഷിപ് കമ്മിറ്റി യോഗത്തിെൻറ ഭാഗമായാണ് സംയുക്ത അഭ്യാസപ്രകടനം നടന്നത്. ഒമാൻ-ഇറാൻ മിലിട്ടറി ഫ്രൻഡ്ഷിപ് കമ്മിറ്റിയിൽ ഒമാൻ വിഭാഗത്തിെൻറ മേധാവിയായ ബ്രിഗേഡിയർ ഹമദ് ബിൻ റാഷിദ് അൽ ബലൂഷി അഭ്യാസപ്രകടനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.