കോമെക്സ് വിവര സാേങ്കതിക പ്രദർശനം ഇന്നുമുതൽ

മസ്കത്ത്: കോമെക്സ് വിവര സാേങ്കതിക പ്രദർശനത്തിെൻറ 29ാമത് പതിപ്പിന് ഒമാൻ കൺ വെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ഇന്ന് തുടക്കമാകും. വിവര സാേങ്കതിക മേഖലയിലെ ന ൂതന കണ്ടുപിടിത്തങ്ങളെയും ആശയങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന പ്രദർശനം മന്ത്രിസഭ കൗൺസിൽ ഉപ പ്രധാനമന്ത്രിയുടെ ഒാഫിസിലെ അസി. സെക്രട്ടറി ജനറൽ സയ്യിദ് കാമിൽ ബിൻ ഫഹദ് അൽ സൈദ് ഉദ്ഘാടനം ചെയ്യും.

19 വരെ നീളുന്ന പ്രദർശനത്തിൽ 23 സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടാകും. ഇ-ഒമാൻ പവലിയനിൽ അതിഥി രാഷ്ട്രങ്ങളായി സിംഗപ്പൂരിെൻറയും സൗദി അറേബ്യയുടെയും പങ്കാളിത്തവുമുണ്ടാകും. ബിസിനസ് വിഭാഗത്തിൽ മുൻനിര െഎ.ടി കമ്പനികൾ തങ്ങളുടെ നൂതന കണ്ടുപിടിത്തങ്ങൾ പവലിയനുകളിൽ ഒരുക്കും. ഇതോടൊപ്പം ഷോപ്പേഴ്സ് വിഭാഗവും ഉണ്ടായിരിക്കും. ‘സ്മാർട്ട് സിറ്റികളും നാലാം വ്യവസായ വിപ്ലവവും’ എന്ന തലക്കെട്ടിലുള്ള കോമെക്സ് സമ്മേളനം 18, 19 തീയതികളിൽ നടക്കും. സ്മാർട്ട് സിറ്റി, നിർമിത ബുദ്ധി തുടങ്ങി നിരവധി വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ചകൾ നടക്കും.

ഇ-ഒമാൻ പവലിയനിൽ വിർച്വൽ റിയാലിറ്റി, മൊബൈൽ ആപ്സ്, സൈബർ സെക്യൂരിറ്റി, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളിലായുള്ള കണ്ടുപിടിത്തങ്ങളും ആശയങ്ങളും ഉണ്ടാകും. െഎ.ടി.എയും ഗൂഗ്ൾ ഡെവലപ്പർ ഗ്രൂപ്പുമായി ചേർന്നുള്ള പ്രഭാഷണങ്ങളും ഉണ്ടാകും. ഇതോടൊപ്പം പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച ധാരണപത്രങ്ങളും ഒപ്പിടും.

Tags:    
News Summary - comex-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.