സി.ബി.എസ്.ഇ: മികച്ച വിജയവുമായി സൂർ ഇന്ത്യൻ സ്കൂൾ

സൂർ: സി.ബി.എസ്.ഇ 10, 12 ക്ലാസ്പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി സൂർ ഇന്ത്യൻ സ്കൂൾ. സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളിലായി 55 വിദ്യാർഥികളായിരുന്നു ഈ വർഷം പരീക്ഷ എഴുതിയത്.മികച്ച വിജയം സ്വന്തമാക്കിയവരെ സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റി, പ്രിൻസിപ്പൽ,അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ അഭിനന്ദിച്ചു. 94.2 ശതമാനം മാർക്കോടെ ആർ.എസ്. അഭിനന്ദ സ്‌കൂളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. മുനിഷ് ദിലീപ് ധബർഡെ രണ്ടും (91ശതമാനം) പൂജ റാണി റേ (90 ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സയൻസ് ടോപ്പർമാർ:സയൻസ് വിഭാഗത്തിൽ നൂറു ശതമാനമാണ് വിജയം. 35 വിദ്യാർഥികളായിരുന്നു പരീക്ഷ എഴുതിയത്.

5 വിദ്യാർഥികൾ 75 ശതമാനത്തിന് മുകളിൽ സ്കോറുകൾ നേടി.18 വിദ്യാർഥികൾ 60 -74 ശതമാനംവരെ സ്കോർ ചെയ്തു. ബാക്കിയുള്ളവർക്ക് 50 ശതമാനത്തിന് മുകളിലാണ് മാർക്കുള്ളത്. ആർ.എസ്. അഭിനന്ദ, മുനിഷ് ദിലീപ് ധബർഡെ, പൂജ റാണി റേ എന്നിവരാണ് ആദ്യ മൂന്ന് സഥാനങ്ങളിലെത്തിയത്.

കോമേഴ്‌സ് വിഭാഗത്തിൽ ആകെ 20 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. അഞ്ച് വിദ്യാർഥികൾ 75 ശതമാനത്തിന് മുകളിൽ മുകളിൽ മാർക്ക് നേടി. 10 വിദ്യാർഥികൾ 60 -74 ശതമാനംവരെ സ്കോർ ചെയ്തു. മറ്റ് എല്ലാ വിദ്യാർഥികളും 50 ശതമാനത്തിന് മുകളിലും മാർക്ക് നേടി. 85.4ശതമാനം മാർക്കോടെ ഹാഷിം അഷ്‌റഫ് ഒന്നാംസ്ഥാനത്തെത്തി. 83ശതമാനം മാർക്കുമായി  അസ്വനി അനിൽകുമാർ സിനിമോൾ രണ്ടും 81.6 ശതമാനം സ്‌കോറുമായി പ്രിയന്തി ബറുവ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

വിവിധ വിഷയങ്ങളിൽ ഉന്നതവിജയം നേടിയവർ: ഇംഗ്ലീഷ്- കീർത്തന സി.എസ്. (97 ശതമാനം), ഗണിതം: ആർ.എസ്. അഭിനന്ദ, മുനിഷ് ദിലീപ് ധബർഡെ (95 ശതമാനം) ഫിസിക്സ്- ആർ.എസ്. അഭിനന്ദ (92 ശതമാനം), കെമിസ്ട്രി- മുനിഷ് ദിലീപ് ധബർഡെ (95 ശതമാനം), ബയോളജി: ആർ.എസ്. അഭിനന്ദ (മുഴുവൻ മാർക്ക്), കമ്പ്യൂട്ടർ സയൻസ്- മുഹമ്മദ് സാക്കി അഹ്മദ് (96 ശതമാനം), ഫിസിക്കൽ എജുക്കേഷൻ-പൂജ റാണി റേ, അശ്വനി അനിൽകുമാർ സിനിമോൾ (93 ശതമാനം), ബിസിനസ് സ്റ്റഡീസ്: അശ്വനി അനിൽകുമാർ സിനിമോൾ (90 ശതമാനം), ഇക്കണോമിക്സ്: ഹാഷിം അഷ്‌റഫ് (95 ശതമാനം) അക്കൗണ്ടൻസി: പ്രിയന്തി ബറുവ, അനന്തു മനോജ് കുമാർ നായർ (82 ശതമാനം).

പത്താം ക്ലാസിൽ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വിജയം നേടാൻ സ്കൂളിന് സാധിച്ചു. 63 വിദ്യാർഥികളായിരുന്നു ഈ വർഷം പരീക്ഷ എഴുതിയിരുന്നത്. ഇതിൽ 17 വിദ്യാർഥികൾ 90 ശതമാനത്തിലധികം മാർക്ക് നേടി. 22 വിദ്യാർഥികൾ 80ശതമാനത്തിന് മുകളിലും സ്കോർ ചെയ്തു. ബാക്കിയുള്ള വിദ്യാർഥികൾ 60 ശതമാനത്തിന് മുകളിലും മാർക്ക് നേടി. 97.8 ശതമാനം മാർക്കോടെ എഷാന്ത് കുമാർ സ്‌കൂളിൽ ഒന്നാമതായി. കാർത്തിക കൃഷ്ണകുമാർ രണ്ടും (97.2 ശതമാനം), മാളവിക ശിവപ്രിയ അജിത് കുമാർ മൂന്നും (97ശതമാനം) സ്ഥാനവും കരസ്ഥമാക്കി.

വിവിധ വിഷയങ്ങളിൽ ഉന്നതവിജയം നേടിയവർ: ഇംഗ്ലീഷ്: -അർണവ് സുനിൽ, കാരിസ് സ്റ്റാഫ്രീന (98 ശതമാനം), ഹിന്ദി-ഇൻഷ കമ്രാൻ, മാത്സ് . സുദീപ് പോൾ, ശിവശ്രീ നന്ദു ബിനു, ഗുർലീൻ, വ്യോമം ഭരത്കുമാർ പട്ടേൽ, സെയ്ദ് അലി ബെയ്ഗ് മുഹമ്മദ് (95 ശതമാനം)

ഗണിതം: കാർത്തിക കൃഷ്ണകുമാർ (മുഴുവൻ മാർക്ക്), സയൻസ്-എഷാന്ത് കുമാർ , ജോയൽ മാത്യു (99 ശതമാനം), സോഷ്യൽ സയൻസ്: കാരിസ് സ്റ്റാഫ്രീന, ഗുർലീൻ (98 ശതമാനം), അറബിക്: ഇശാന്ത് കുമാർ (99 ശതമാനം ), മലയാളം: ജിസ്‌ന ജെയ്‌സൺ, മരിയ സൂസൻ ജോൺ (100 ശതമാനം). മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർഥികളെയും അവരെ അതിന് പ്രാപ്തരാക്കിയ രക്ഷിതാക്കളെയും അധ്യാപകരെയും സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റി പ്രസിഡൻറ് ശ്രീനിവാസ റാവു, പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ എന്നിവർ നന്ദി അറിയിച്ചു.

Tags:    
News Summary - CBSE: Sur Indian School with excellent results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.