പള്ളിയിൽ കാർ മോഷണം; ഒരാൾ പിടിയിൽ

സലാല: പ്രദേശത്തെ പള്ളിയിൽനിന്ന് കാർ മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ റോയൽ ഒമാൻ പൊലീസ് പിടികൂടി. അറബ് വംശജനായ വ്യക്തിയാണ് പിടിയിലായത്. ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ച് വാഹനം തന്‍റേതാണെന്ന് സുരക്ഷാജീവനക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു മോഷണം.

സംഭവത്തിൽ അതിവേഗം അന്വേഷണം നടത്തിയതിലൂടെ പൊലീസിന് പ്രതിയെ കണ്ടെത്താനായി. ദോഫാർ മേഖലയിൽ ഖരീഫ് സീസണിൽ സന്ദർശകരുടെ എണ്ണം വർധിച്ചതോടെ അപകടങ്ങളും മോഷണ സംഭവങ്ങളും തടയുന്നതിന് ശക്തമായ നടപടിയാണ് പൊലീസ് സ്വീകരിച്ചുവരുന്നത്.

Tags:    
News Summary - Car theft in mosque- One in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.