മന്ത്രാലയ സമുച്ചയം

പുതിയ രൂപത്തിൽ വർണാഭമായി മന്ത്രാലയ സമുച്ചയം

കുവൈത്ത് സിറ്റി: ജീവനക്കാർക്കും സന്ദർശകർക്കും ആശ്വാസകരമായ അന്തരീക്ഷം നൽകി വർണാഭമായി മന്ത്രാലയ സമുച്ചയം നവീകരിച്ചു. തുണിത്തരങ്ങളും വിവിധ നിറങ്ങളിലുള്ള ഗ്ലാസുകളും കാലിഗ്രഫിയും കെട്ടിടത്തിനകത്തും പുറത്തുനിന്നുമുള്ള കാഴ്ചയെ മനോഹരമാക്കുന്നു.

നിരവധി പ്രവേശന കവാടങ്ങളും ഒരു പ്രധാന ലോബിയും അടങ്ങുന്നതാണ് ഇത്. റസ്റ്റാറന്റുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, കാൽനട പാലം, പാർക്കി സ്ഥലം എന്നിവയും കോംപ്ലക്സിൽ ഉൾപ്പെടുന്നു.

പൗരന്മാർക്കും പ്രവാസികൾക്കും വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കേന്ദ്രമാണ് മന്ത്രാലയ സമുച്ചയം.

Tags:    
News Summary - ministry building new face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.