കെഫാക് അന്തര്‍ ജില്ല ഫുട്ബാൾ : കണ്ണൂർ, മലപ്പുറം, ട്രിവാന്‍ഡ്രം,   തൃശൂര്‍ ടീമുകള്‍ക്ക് ജയം

കുവൈത്ത് സിറ്റി: കെഫാക് അന്തര്‍ ജില്ലാ മാസ്റ്റേഴ്സ് സോക്കര്‍ ലീഗ് മത്സരങ്ങള്‍ക്കിെട െഎ.എസ്.എൽ കമൻഡേറ്റർ ഷൈജു ദാമോദരൻ അതിഥിയായെത്തിയത് കളിക്കാർക്കും കാണികൾക്കും ആവേശമായി. 
കഴിഞ്ഞദിവസം നടന്ന മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളില്‍  ഫോക്‌ കണ്ണൂർ, ഫ്രണ്ട് ലൈന്‍ മലപ്പുറം, ട്രിവാന്‍ഡ്രം,  ട്രാസ്‌ക് തൃശൂര്‍ ജില്ലാ ടീമുകള്‍ വിജയിച്ചു. ആദ്യ മത്സരത്തില്‍ ഫോക് കണ്ണൂര്‍ ശക്തരായ കോഴിക്കോടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു. വിജയികള്‍ക്ക് വേണ്ടി  മുസ്തഫയാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ഇ.ഡി.എഫ്.എഫ്.എ എറണാകുളത്തെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഫ്രൻറ്ലൈന്‍ മലപ്പുറം പരാജയപ്പെടുത്തി. 
ഇരട്ട ഗോള്‍ നേടിയ അബ്ദുൽ മുനീറാണ് കളിയിലെ താരം. മൂന്നാം മത്സരത്തില്‍ ബോസ്‌കോയുടെ കരുത്തിൽ ട്രിവാന്‍ഡ്രം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കാസര്‍കോടിനെ പരാജയപ്പെടുത്തി. 
അവസാന മത്സരത്തില്‍ നൗഷാദ് നേടിയ ഏക ഗോളിന് ട്രാസ്‌ക് തൃശൂര്‍ പല്‍പക് പാലക്കാടിനെ പരാജയപ്പെടുത്തി. 
കെ.ഡി.എൻ.എ കോഴിക്കോടും തിരുവനന്തപുരവും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തിരുവനന്തപുരം വിജയികളായി. വിജയികള്‍ക്ക് വേണ്ടി സുല്‍ഫി, ജാരിസ് എന്നിവര്‍ ഗോളുകള്‍ നേടി. വാശിയേറിയ രണ്ടാം മത്സരത്തില്‍ ട്രാസ്‌ക് തൃശൂര്‍ ഏകപക്ഷീയമായ ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മാരായ ഫ്രൻറ്ലൈന്‍ മലപ്പുറത്തെ പരാജയപ്പെടുത്തി. 
തൃശൂരിന് വേണ്ടി രതീഷ് അപ്പുണ്ണിയാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ഇ.ഡി.എഫ്.എഫ്.എ എറണാകുളം ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പല്‍പക് പാലക്കാടിനെ പരാജയപ്പെടുത്തി. 
ഫോക് കണ്ണൂരും കാസര്‍കോടും തമിലുള്ള മത്സരം ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.