സൗഹൃദ സന്ദേശമുയർത്തി അംബാസഡറുടെ  ഇഫ്താർ

കുവൈത്ത് സിറ്റി: വ്രതവിശുദ്ധിയുടെയും സൗഹാർദത്തിെൻറയും സന്ദേശം ഉയർത്തി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഇഫ്താർസംഗമം സംഘടിപ്പിച്ചു.
 അംബാസഡറുടെ ഒൗദ്യോഗിക വസതിയിൽ നടന്ന പരിപാടിയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. വിശ്വാസികൾക്ക് നമസ്കാരത്തിന് സൗകര്യം ഏർപ്പെടുത്തിയതിനൊപ്പം അംബാസഡറും നമസ്കാരത്തിൽ പങ്കുകൊണ്ടത് വേറിട്ട അനുഭവമായി. 
മുസ്ലിം സംഘടനാ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും പെങ്കടുപ്പിച്ചാണ് അംബസഡർ സുനിൽ ജയിൻ ഇഫ്താർ സംഗമം നടത്തിയത്. ഡോ. അമീർ, എ.ബി. മൊയ്തീൻകുട്ടി, അഫ്സൽ മലബാർ, ലുലു ഹാരിസ്, അൻവർ സഇൗദ്, ഹസൻകോയ, എം.എ. ഹിലാൽ, ഷറഫുദ്ദീൻ കണ്ണേത്ത്, അബ്ദുല്ലത്തീഫ് മദനി, മുഹമ്മദ് റാഫി നന്തി, അബ്ദുറഷീദ് തക്കാര, സലീം തുടങ്ങിയവർ സംബന്ധിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.