മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി ടി.ടി. ഇസ്മായിലിന് എം.സി.എം.എ 

ഓഫിസിൽ സ്വീകരണം

നൽകുന്നു

ടി.ടി. ഇസ്മായിലിന് എം.സി.എം.എ ഓഫിസിൽ സ്വീകരണം

മനാമ: എം.സി.എം.എ ഓഫിസ് സന്ദർശിച്ച മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി ടി.ടി. ഇസ്മായിലിന് സ്വീകരണം നൽകി. ജാതി മത ചിന്തകൾക്കപ്പുറം മാനവിക മൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകി മുന്നോട്ടുപോകുന്ന എം.സി.എം.എ കൂട്ടായ്മ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ നിരവധിയായ പ്രയാസങ്ങൾ പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങൾക്ക് തന്റെയും പാർട്ടിയുടെയും പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

പ്രസിഡന്റ്‌ യൂസഫ് മമ്പാട്ടുമൂലയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ സമദ് പത്തനാപുരം സ്വാഗതവും അസീസ് പേരാമ്പ്ര നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ റഹീം ബാവ, ചന്ദ്രൻ വളയം, കാബിനറ്റ് അംഗങ്ങളായ നൗഷാദ് കണ്ണൂർ, സുബൈർ ഒ.വി, എക്സിക്യൂട്ടിവ് അംഗങ്ങളായ മജീദ് സി.കെ, സക്കരിയ, സലാം കല്ലേരി എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.