നിയമലംഘകരായ 124 പേരെ കൂടി നാടുകടത്തി എൽ.എം.ആർ.എ

മനാമ: ഫെബ്രുവരി രണ്ട് മുതൽ എട്ടുവരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനയിൽ 30 നിയമ ലംഘകരായ തൊഴിലാളികളെ പിടികൂടുകയും നേരത്തെ പിടിയിലായ 124 പേരെ നാടുകടത്തുകയും ചെയ്തു. ഈആഴ്ച 1137 പരിശോധനകളാണ് എൽ.എം.ആർ.എ നടത്തിയത്. പരിശോധനയുലടനീളം പലയിടത്തും താമസ നിയമലംഘനങ്ങൾ കാണപ്പെട്ടതായും നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും എൽ.എം.ആർ.എ പറഞ്ഞു.

രാജ്യത്തിന്‍റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സർക്കാർ തലത്തിൽ അന്വേഷണങ്ങളും പരിശോധനകളും തുടരുമെന്ന് അതോറിറ്റി അറിയിച്ചു.നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ www.lmra.gov.bh എന്ന വെബ് സൈറ്റിലോ 17506055 എന്ന നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്ന് എൽ.എം.ആർ.എ അറിയിച്ചു.

Tags:    
News Summary - L.M.R.A deports 124 more law breakers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.