ഐ.വൈ.സി.സി ബഹ്റൈൻ ഷുഹൈബ് അനുസ്മരണ പരിപാടിയിൽനിന്ന്

ഐ.വൈ.സി.സി ബഹ്റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

മനാമ: കണ്ണൂർ ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് എടയന്നൂരിന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഐ.വൈ.സി.സി മനാമ ഏരിയ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. മനാമ എം.സി.എം.എ ഹാളിൽവെച്ച് നടന്ന പരിപാടി ഏരിയ പ്രസിഡന്റ് മുഹമ്മദ് ജസീലിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ഉദ്ഘാടനം ചെയ്തു.

നാടിന്റെ നന്മക്കായി പ്രവർത്തിച്ചിരുന്ന ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം ഒരു നിലക്കും ന്യായീകരിക്കാൻ സാധിക്കില്ല. സി.പി.എമ്മിന്റെ ഇത്തരം പ്രവൃത്തികൾകൊണ്ട് ഇനിയും മറ്റൊരു ജീവൻ കൂടി നഷ്ടപ്പെടാൻ ഇടയാകരുതെന്ന് ചടങ്ങിൽ നേതാക്കൾ ഓർമിപ്പിച്ചു.

2018ൽ നടന്ന ആ ക്രൂരമായ സംഭവം ഇന്നും കേരളീയ പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന ഓർമയാണ്. സി.പി.എമ്മിന്റെ ഇത്തരം കൊലപാതക-ആക്രമണ ശൈലികൾ അവസാനിപ്പിക്കണമെന്നും സമാധാനപരമായ രാഷ്ട്രീയ അന്തരീക്ഷമാണ് നാടിന് ആവശ്യമെന്നും അനുസ്മരണ പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു.

സാമൂഹിക പ്രവർത്തകൻ ലത്തീഫ് കോളിക്കൽ മുഖ്യപ്രഭാഷണവും മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അനുസ്മരണ പ്രസംഗവും നടത്തി.

ആക്ടിങ് ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, മെംബർഷിപ് കൺവീനർ ജമീൽ കണ്ണൂർ, മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, മുൻ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ഹിദ്ദ് ഏരിയ സെക്രട്ടറി രാജേഷ് പന്മന എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി റോഷൻ ആന്റണി സ്വാഗതവും ഏരിയ കമ്മിറ്റി ട്രഷറർ ഫിജിഹാസ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.

Tags:    
News Summary - IYCC Bahrain organizes Shuhaib memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.