ഹുബ്ബുന്നബി’ പ്രഭാഷണപരിപാടിയിൽ നിന്ന്

‘ഹുബ്ബുന്നബി’ പ്രഭാഷണം ശ്രദ്ധേയമായി

മനാമ: പ്രവാചകനോടുള്ള അങ്ങേയറ്റത്തെ ഇഷ്ടവും അനുസരണയും ഒന്നുകൊണ്ട് മാത്രമേ ഏതൊരു വിശ്വാസിയിലും ഈമാൻ പരിപൂർണമാകൂ എന്ന് വസീം അഹ്മദ് അൽ ഹികമി വിശ്വാസിസമൂഹത്തെ ഉണർത്തി. അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാളവിഭാഗം നടത്തിവരുന്ന പ്രബോധനപ്രവർത്തനങ്ങളുടെ ഭാഗമായി ഗുദൈബിയ പാലസ് മസ്ജിദിൽ വെച്ച് നടന്ന വിജ്ഞാന സദസ്സിൽ ‘ഹുബ്ബുന്നബി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകന്റെ അനുയായികൾ അദ്ദേഹത്തെ സ്നേഹിച്ചതുപോലെ ലോകത്ത് ഒരു നേതാവിനെയും തന്റെ അണികൾ സ്നേഹിച്ചിട്ടില്ല എന്നതുതന്നെ പ്രവാചകന്റെ മഹത്ത്വം വിളിച്ചോതുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സജ്ജാദ് ബിൻ അബ്ദു റസാഖ് ആമുഖ ഭാഷണം നിർവഹിച്ചു. ഗുദൈബിയ യൂനിറ്റ് പ്രസിഡന്റ് ഒ.വി. ഷംസീർ നന്ദി പറഞ്ഞു.

Tags:    
News Summary - Hubbunnabi speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.