മീഫ്രണ്ടിലെ അങ്കത്തിലും ആര്യാടൻ തന്നെ

മനാമ: മീഫ്രണ്ട് ആപ്പിൽ നടന്ന പോളിലും ആര്യാടൻ ഷൗക്കത്തിന് വിജയം. വോട്ടെടുപ്പിനുശേഷം മൂന്ന് ദിവസങ്ങളിലായാണ് പ്രവചനം നടന്നത്. ആയിരക്കണക്കിന് പേർ പങ്കെടുത്ത പോളിൽ 61 ശതമാനം പേരും ആര്യാടൻ ജയിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. അതിൽ 25 ശതമാനം പേരും പതിനായിരത്തിന് മുകളിൽ വോട്ടിന്‍റെ ഭൂരിപക്ഷവും പ്രവചിച്ചു. 30 ശതമാനം പേർ 5000 മുതൽ പതിനായിരം വരെയാണ് ഭൂരിപക്ഷം പറഞ്ഞിരുന്നത്. ആകെ പോളിൽ 30 ശതമാനം പേരാണ് ഇടത് സ്ഥാനാർഥിയായ സ്വരാജിന് വിജയം പ്രവചിച്ചിരുന്നത്. രണ്ടാം സ്ഥാനത്ത് ആരെത്തുമെന്ന ചോദ്യത്തിന് അധിക പേരും വോട്ട് നൽകിയിരുന്നതും സ്വരാജിനായിരുന്നു. ആറ് ശതമാനം പേർ പി.വി അൻവർ ജയിക്കുമെന്നും പ്രവചിച്ചിരുന്നു. 13 ശതമാനം പേരാണ് അൻവർ രണ്ടാം സ്ഥാനത്തെത്തുമെന്ന് പറഞ്ഞിരുന്നത്.

പ്രവാസ ജീവിതത്തിലുടനീളം ഒപ്പമുണ്ടാകുന്ന, പ്രവാസികൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശേഷങ്ങളും വിവരങ്ങളും എത്തിക്കുന്ന ഒരു വിശ്വസ്ത സുഹൃത്തെന്ന നിലക്കാണ് ‘ഗൾഫ് മാധ്യമ’ത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീഫ്രണ്ട്’ വിഭാവനം ചെയ്തിരിക്കുന്നത്. ബഹ്റൈനിലെ വിവിധ മാളുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും പ്രമോഷൻസും ഓഫറുകളും ഡീലുകളും സംബന്ധിച്ച വിവരങ്ങൾ, നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന നിയമമാറ്റങ്ങളടക്കമുള്ള ഏറ്റവും പുതിയ വിവരങ്ങളും വിശേഷങ്ങളും, സംശയനിവാരണത്തിന് ഹെൽപ് ലൈൻ സേവനം തുടങ്ങിയവയാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകൾ, റിസോർട്ടുകൾ, റസ്റ്റാറന്‍റുകൾ, ട്രാവൽ ഏജൻസികൾ, കാർഗോ കമ്പനികൾ, ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് സ്ഥാപനങ്ങൾ, മണി എക്സ്ചേഞ്ചുകൾ, ആരോഗ്യസേവനങ്ങൾ തുടങ്ങിയവയുടെ പ്രത്യേക ഓഫറുകളാണ് ‘മീഫ്രണ്ട്’ ഉപയോക്താക്കൾക്ക് മാത്രമായി ബഹ്റൈനിലും നാട്ടിലും ലഭ്യമാക്കുന്നത്. അവ സ്വന്തമാക്കുന്നതിന് ഇന്നുതന്നെ ‘ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമായ മീഫ്രണ്ട്’ ആപ് ഡൗൺലോഡ് ചെയ്യൂ.

Tags:    
News Summary - Aryadan also in the corner of the me-friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.