അൽ ജസീറ എക്സ്പ്രസ് ഒൗട്ട്ലെറ്റ് ഹൂറയിലെ സുബാര പ്ലാസയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ

അൽ ജസീറ എക്സ്പ്രസ് ഒൗട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു

മനാമ: അൽ ജസീറ സൂപ്പർ മാർക്കറ്റിെൻറ എക്സ്പ്രസ് സ്റ്റോർ ഹൂറയിലെ സുബാര പ്ലാസയിൽ പ്രവർത്തനം ആരംഭിച്ചു. ഗുദൈബിയ, ഹൂറ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആദ്യ സ്റ്റോർ എന്ന സവിശേഷതയോടെയാണ് അൽ ജസീറ എക്സ്പ്രസ് ഒൗട്ട്ലെറ്റ് ആരംഭിച്ചത്. മറ്റു പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സ്റ്റോർ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് അൽ ജസീറ ഗ്രൂപ് ചെയർമാൻ അബ്ദുൽ ഹുസൈൻ ഖലീൽ ധവാനി പറഞ്ഞു. എല്ലാ വിഭാഗം ആളുകളെയും തൃപ്തിപ്പെടുത്തുന്നതാണ് ഒൗട്ട്ലെറ്റ് എന്ന് ഗ്രൂപ് ജനറൽ മാനേജർ ഉജ്ജൽ കുമാർ മുഖർജി പറഞ്ഞു. ഉപഭോക്താക്കൾക്കായി നിരവധി പ്രമോഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഉൽപന്നങ്ങളും മിതമായ വിലയിൽ ലഭിക്കുമെന്നും 700 ഫിൽസിന് ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Al Jazeera Express outlet begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.