ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കോർപറേറ്റ് കമ്പനികൾക്ക് രണ്ടര ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര കമ്പനികാര്യ സഹമന്ത്രി റാവു ഇന്ദർജിത് സിങ് രാജ്യസഭയിൽ ജെബി മേത്തറെ അറിയിച്ചു.
2019-20ൽ 94,109.83 കോടി രൂപയും 2020-21ൽ 75218.02 കോടി രൂപയും 2021-22ൽ 84394.62 കോടി രൂപയുമാണ് നികുതിയിളവ് നൽകിയിട്ടുള്ളത്. രാജ്യത്ത് ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് കമ്പനികാര്യ മന്ത്രാലയത്തിന് അറിവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.