ഗസ്സസിറ്റി: വെടിനിർത്തൽ ലംഘിച്ച് ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങൾക്കു നേരെ വീണ്ടും ഇസ്രായേൽ ബോംബുവർഷം. ഗസ്സയിൽ നിന്ന് അഗ്നിബലൂണുകൾ വർഷിച്ചു എന്നാരോപിച്ചാണ് ആക്രമണം.
ശനിയാഴ്ച അർധരാത്രി നടത്തിയ ആക്രമണത്തിൽ ഹമാസിെൻറ ആയുധനിർമാണ കേന്ദ്രവും റോക്കറ്റ് വിക്ഷേപണ കേന്ദ്രവും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. ആളപായമുള്ളതായി റിപ്പോർട്ടില്ല.
ഗസ്സയിൽ നിന്നു ഏതുതരത്തിൽ പ്രകോപനമുണ്ടായാലും അതിനെല്ലാം പിന്നിൽ ഹമാസ് ആയിരിക്കുമെന്ന് ഇസ്രായേൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.