കാരന്തൂർ ബൈക്കപകടം: ചികിത്സയിലിരുന്ന യുവാവും മരിച്ചു

തിരുവമ്പാടി: ശനിയാഴ്ച രാത്രി ദേശീയപാത കാരന്തൂർ അങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവും മരിച്ചു. കൂടരഞ്ഞി കൂമ്പാറ എഴുത്താണി കുന്നേൽ അർജുൻ വിജയൻ ആണ് (21) മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാരന്തൂർ കോണോട്ട് തേറമ്പത്ത് അബ്ദുറഹ്മാൻെറ മകൻ നിഹാൽ (26) ശനിയാഴ്ച രാത്രിമരിച്ചിരുന്നു. കാരന്തൂർ കോണോട്ട് തറയിൽ ഷാഹിദിനും പരിക്കേറ്റിരുന്നു. അർജുൻ വിജയൻെറ പിതാവ്: വിജയൻ (മലേഷ്യ), മാതാവ്: നിർമല. സഹോദരൻ: ആദർശ് വിജയൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.