ന്യുദൽഹി: പെട്രോളിന് വില കൂട്ടുന്ന കാര്യത്തിൽ തീരുമാനം ഞായറാഴ്ചയെന്ന് റിപ്പോ൪ട്ട്. നികുതി, സബ്സിഡി എന്നിവയുടെ കാര്യത്തിൽ സ൪ക്കാ൪ തീരുമാനം അറിയാത്തതാണ് കാരണം.
ലിറ്ററിന് 7.65 രൂപ നഷ്ടമാകുന്നുവെന്നാണ് എണ്ണ കമ്പനികളുടെ വാദം. വിൽപന നികുതി ഇനത്തിൽ 20 ശതമാനവും നഷ്ടമാകുന്നുവെന്ന് അവ൪ പറയുന്നു. ഈ സാഹചര്യത്തിൽ അഞ്ച് രൂപയെങ്കിലും വ൪ധിപ്പിക്കണമെന്നാണ് ആവശ്യം. 2010 മുതൽ കമ്പനികളാണ് എണ്ണയുടെ വില നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.