തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറയിലെയും കോടഞ്ചേരിയിലെയും ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും നടപടികളും അപര്യാപ്തമാണെന്ന് വി.എം. സുധീരൻ. 14 പേര്‍ മരിച്ച സംഭവത്തിൽ പല കുടുംബങ്ങളുടെയും നിലനില്‍പ് വഴിമുട്ടിയിരിക്കുകയാണെന്ന് അദ്ദേഹം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.