തൃശൂർ: ഷൊർണൂർ-എറണാകുളം മൂന്നാം റെയിൽപാത നിർമാണവുമായി ബന്ധപ്പെട്ട് അന്തിമ ലൊക്കേഷൻ സർവേക്ക് റയിൽവേ മന്ത്രാലയം അനുമതി നൽകി. 133.75 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ഷൊർണൂർ-എറണാകുളം പാതയിലെ തിരക്കു മൂലം മൂന്നാമതൊരു പാത ദീർഘനാളത്തെ ആവശ്യമാണ്. ഇതിനായി സാധ്യത പഠനം നടന്നിരുന്നു. അന്തിമ സർവേക്ക് അനുമതി കിട്ടിയതോടെ പദ്ധതി പ്രാവർത്തികമാകുമെന്ന പ്രതീക്ഷ വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.