ജങ്കർ സർവിസ്; ജില്ല പഞ്ചായത്തിന് കഴിവുകേടെന്ന്

അഴീക്കോട്: സർവിസ് നിലച്ച് രണ്ടുമാസം കഴിഞ്ഞിട്ടും അഴീക്കോട്-മുനമ്പം ജങ്കാറിെൻറ അറ്റകുറ്റ പ്പണി തുടങ്ങാൻ സാധിക്കാത്തത് ജില്ല പഞ്ചായത്തിെൻറ കഴിവുകേടാണെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് കുറ്റപ്പെടുത്തി. സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് എറിയാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഡി.സി.സി ജന. സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈ. പ്രസിഡൻറ് സി.എം. മൊയ്തു അധ്യക്ഷത വഹിച്ചു. പി.കെ. ഷംസുദ്ദീൻ, പി.കെ. ചന്ദ്രബാബു, പി.എ. അബ്ദുല്ല, പി.പി. ജോൺ, മണി കാവുങ്ങൽ, പി.ബി. മൊയ്തു, ടി.എം. കുഞ്ഞുമൊയ്തീൻ, പി.എ. മനാഫ്, പി.എ. കരുണാകരൻ, എൻ.എം. ഫൈസൽ, പി.പി. ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.