തിരുവനന്തപുരം: കോഴിക്കോട് കാരന്തൂർ മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ്ങിൽ അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തിയ സംഭവത്തിൽ കലക്ടർ നിയോഗിച്ച പരിശോധനാ സമിതിയുടെ റിപ്പോർട്ട് ഇൗമാസം 23ന് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മാനേജ്മെൻറ്, വിദ്യാർഥി പ്രതിനിധികളുമായി 25ന് കലക്ടർ വീണ്ടും ചർച്ച നടത്തും. ചർച്ചയിൽ രൂപപ്പെടുന്ന തീരുമാനമനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എം.കെ. മുനീറിെൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.