'ജോയിയുടെ കുടുംബത്തിന് സർക്കാർ 10 കോടി നഷ്ടപരിഹാരം നൽകണം' കോഴിക്കോട്: ചെമ്പനോട വില്ലേജ് ഒാഫിസിൽ വില്ലേജ് ഒാഫിസ് ജീവനക്കാരുടെ നിഷേധാത്മകമായ നടപടിക്ക് മുന്നിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത ജോയിയുടെ കുടുംബത്തിന് സർക്കാർ 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു. കാർഷിക കടം മൂലമോ, കൃഷിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മൂലമോ അല്ല ആത്മഹത്യ. സർക്കാറിെൻറ കീഴിൽ ജോലിചെയ്ത ഉദ്യോഗസ്ഥരുടെ തെറ്റായ നടപടി മൂലമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.