ആലപ്പുഴ: റമദാനിലെ അവസാന വെള്ളിയാഴ്ച പള്ളികള്‍ നിറഞ്ഞുകവിഞ്ഞു. ജുമുഅ ഖുതുബയില്‍ ഇമാമുമാര്‍ റമദാന് വിട ചൊല്ലിയപ്പോൾ വിശ്വാസികളുടെ കണ്ണുകള്‍ സജലങ്ങളായി. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന ദിവസം കൂടിയായതോടെ നേരേത്തതന്നെ വിശ്വാസികൾ പള്ളികളിലേക്ക് ഒഴുകി. വൈകിയെത്തിയവര്‍ പള്ളിക്ക് പുറത്തുനിന്ന് നമസ്‌കരിക്കേണ്ടി വന്നു. ഇതിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. സ്നേഹത്തിൻെറയും സമാധാനത്തിൻെറയും പാതയിലൂടെ സഞ്ചരിക്കമെന്നും കാരുണ്യപ്രവർത്തനങ്ങളിൽ എല്ലാ വിഭാഗങ്ങളെയും കരുതണമെന്നും ഇമാമുമാര്‍ ഉണര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.