സി.പി.ഐ നേതാവിനെതിരെ സ്ത്രീകളുടെ പരാതി

നെടുങ്കണ്ടം: ലൈംഗികാതിക്രമ പരാതിയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.കെ. കൃഷ്ണൻകുട്ടിക്കെതിരെ പാർട്ടിതല നടപടി ഉണ്ടായതിന് പിന്നാലെ ഇടുക്കിയിലെ മറ്റൊരു നേതാവിനെതിരെയും സ്ത്രീകളുടെ പരാതി.

സി.പി.ഐ ജില്ല സെക്രട്ടറി, മഹിള സംഘം സംസ്ഥാന സെക്രട്ടറി പി. വസന്തം, പ്രസിഡൻറ് ജെ. ചിഞ്ചുറാണി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർക്കാണ് ഉടുമ്പൻചോലയിലെ മഹിള സംഘം പ്രവർത്തകർ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അന്വേഷണ കമീഷനെ നിയമിച്ച് ഉചിതനടപടി സ്വീകരിക്കുമെന്ന് പാർട്ടി ജില്ല നേതൃത്വം പറഞ്ഞതായാണ് വിവരം.

Tags:    
News Summary - women complaining against cpi leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.