കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ തെളിവുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറിയെന്ന് 'ക്രൈം' പത്രാധിപർ ടി.പി. നന്ദകുമാർ. നാലാംതവണ ഇ.ഡിക്ക് മുന്നിൽ ഹാജരായ നന്ദകുമാറിെന എട്ടുമണിക്കൂർ നീണ്ട മൊഴിയെടുക്കലിനുശേഷമാണ് വിട്ടത്.
1000 കോടിക്ക് മുകളിലുള്ള പിണറായി വിജയെൻറ അനധികൃത ഇടപാടുകളെക്കുറിച്ച വിവരങ്ങളുമായി ബന്ധപ്പെട്ട് മൊഴി നൽകിയെന്ന് ടി.പി. നന്ദകുമാർ പറഞ്ഞു. പണം പിണറായി വിജയൻ എവിടെയൊക്കെയാണ് നിക്ഷേപിച്ചതെന്ന വിവരം കൈമാറിയിട്ടുണ്ട്. 20ന് വീണ്ടും ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.