ശബരിമല: നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് കൂട്ടമായി ശരണം വിളിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി പേത്താടെ വടക്കേ തിരുമുറ്റത്തും മാളികപ്പുറം താഴെ തിരുമുറ്റത്തുമായി ശരണം വിളിച്ച കൊല്ലം സ്വദേശികൾ ഉൾെപ്പടെ 100 പേർക്കെതിരെയാണ് വെള്ളിയാഴ്ച കേസെടുത്തത്.
ശബരിമലയിൽ ശരണം വിളിക്കുന്ന ഭക്തർക്കെതിരെ കേസെടുക്കരുതെന്ന് ഹൈകോടതി നിർദേശിച്ചിരുെന്നങ്കിലും നിരോധനാജ്ഞയുടെ ലംഘനമായതിനാൽ കേസെടുക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണെൻറ നേതൃത്വത്തിൽ സന്നിധാനത്ത് ശരണം വിളിയും നാമജപവും നടന്നിരുന്നു. ഇതിൽ കേസെടുക്കാൻ പൊലീസ് ആദ്യം ആലോചിച്ചെങ്കിലും ആ നീക്കം പിന്നീട് ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.