ഗവർണർ പദവിയിൽനിന്ന് രാഷ്‌ട്രീയത്തിലേക്ക് വരുന്ന പതിവില്ല –ശ്രീധരൻപിള്ള

കോട്ടയം: മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങ ിയെത്തുമെന്ന പ്രചാരണത്തെക്കുറിച്ച് അറിവൊന്നുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസ ിഡൻറ് പി.എസ്. ശ്രീധരൻപിള്ള. ഗവർണർ പദത്തിൽനിന്ന് രാഷ്‌ട്രീയത്തിലേക്കുവരുന്ന പതിവ്‌ മുൻകാലങ്ങളിലില്ല.

ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തി സജീവ രാഷ്ട്രീയത്തിലേക്ക് തിരിെകയെത്തുമെന്ന് ചോദിക്കുന്നത് ശരിയാണോ? ശബരിമല പ്രക്ഷോഭമടക്കം ശക്തിപ്പെടുത്താൻ കുമ്മനത്തെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യമുയരുന്നുണ്ടല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - PS Sreedharan Pillai on Kummanam-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.