എം.വി. ഗോവിന്ദൻ

‘തദ്ദേശ യോഗ’മില്ലാതെ എം.വി. ഗോവിന്ദൻ

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇത്തവണയും വോട്ടില്ല. ആന്തൂർ നഗരസഭയിലെ രണ്ടാം വാർഡായ മൊറാഴയിൽ സി.പി.എം സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാൽ ഇവിടെ തെരഞ്ഞെടുപ്പില്ലാത്തതാണ് കാരണം.

തുടർച്ചയായ മൂന്നാം തവണയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാത്ത ഈ സ്ഥിതി. മൊറാഴ യു.പി സ്കൂളിൽ രണ്ടാം നമ്പർ ബൂത്തിലാണ് എം.വി. ഗോവിന്ദനും സി.പി.എം ജില്ല കമ്മിറ്റിയംഗവും നഗരസഭ മുൻ അധ്യക്ഷയുമായ ഭാര്യ പി.കെ. ശ്യാമളയും ഉൾപ്പെടുന്ന കുടുംബാംഗങ്ങളുടെ വോട്ട്. പത്തുവർഷം മുമ്പാണ് ആന്തൂർ നഗരസഭ നിലവിൽവന്നത്. അന്നുമുതൽ സ്വന്തം വാർഡിൽ എതിർസ്ഥാനാർഥിയായി ആരുമില്ലാത്തതിനാൽ വോട്ട് ചെയ്യേണ്ടിവരാറില്ല. നഗരസഭയായതിനാൽ ബ്ലോക്ക്, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുമില്ല.

Tags:    
News Summary - M.V. Govindan without 'Taddesa Yoga'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.