തിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലിൽ മുൻ ഡി.വൈ.എഫ്.ഐ നേതാവ് ആർ.എൽ. ജീവൻലാൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. 164ാം വകുപ്പ് പ്രകാരമാണ് മൊഴിയെടുക്കുക. ഇതിന് മ്യൂസിയം പൊലീസ് വഞ്ചിയൂർ കോടതിയിൽ അപേക്ഷ നൽകി.
മെഡിക്കൽ എൻട്രസ് പരിശീലനവുമായി ബന്ധപ്പെട്ട് ജീവൻലാലിനൊപ്പം തിരുവനന്തപുരത്തെത്തിയ പെൺകുട്ടിയെ ജൂലൈ 11ന് എം.എല്‍.എയുടെ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിെച്ചന്നാണ് പരാതി. എം.എൽ.എ ഹോസ്റ്റലിൽ തെളിവെടുപ്പിന് നിയമസഭ സെക്രട്ടറി പൊലീസിന് അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.