തേങ്കുറുശ്ശി അനീഷ് വധക്കേസിലെ പ്രതി സുരേഷിെൻറ വീട്ടിൽനിന്ന് ലഭിച്ച രക്തം പുരണ്ട വസ്ത്രം സയൻറിഫിക് ഒാഫിസർ പി.പി. സോഫിന പരിേശാധിക്കുന്നു

ദുരഭിമാനക്കൊല: പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം, മുമ്പും ആയുധങ്ങൾ ഉപേയാഗിച്ച് ആക്രമിച്ചു

കുഴൽമന്ദം (പാലക്കാട്): തേങ്കുറുശ്ശി മാനാംകുളമ്പിൽ മകളുടെ ഭർത്താവായ അനീഷിെന കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രഭുകുമാറിനും ബന്ധു സുരേഷിനും ക്രിമിനൽ പശ്ചാത്തലം. വർഷങ്ങൾക്കുമുമ്പ് ഇവർ കോളനിവാസികളെ വാൾ ഉപേയാഗിച്ച് ആക്രമിച്ചതായി അനീഷിെൻറ സഹോദരങ്ങളായ അരുൺ കുമാറും അനിൽകുമാറും പറഞ്ഞു.

എന്നാൽ, ഇൗ കേസ് പണവും സ്വാധീനവും ഉപയോഗിച്ച് തേച്ചുമാച്ചുകളഞ്ഞു. സ്വന്തം താൽപര്യം നടപ്പാക്കാൻ എന്തിനും മടിക്കാത്തവരാണിവർ. കൊലനടത്തിയത് ദീർഘനാളത്തെ ആസൂത്രണത്തോടെയാണ്.

വേറെയും ആളുകൾ ഗൂഢാലോചനയിൽ പങ്കുകാരായുണ്ട്. ആരെങ്കിലും വിളിച്ചറിയിക്കാതെ, ഏതാനും മിനിറ്റുകൾക്കകം അനീഷിനെ ലക്ഷ്യമിട്ട് പ്രതികൾക്ക് എത്താൻ സാധിക്കില്ലെന്നും അനിൽകുമാർ പറഞ്ഞു.

Tags:    
News Summary - Manslaughter: Criminal background for the accused, who had previously used weapons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.