സമഗ്രാന്വേഷണം വേണം- വെൽഫെയർ പാർട്ടി

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലേക്കയച്ച ഡിപ്ലോമാറ്റിക് പാർസൽ വഴിയുള്ള സ്വർണക്കടത്തിനെപ്പറ്റിയും അതിൻെറ ആസൂത്രകർക്ക് കേന്ദ്ര-കേരള ഭരണകൂടത്തിലെ ഉന്നതരുമായുള്ള ബന്ധത്തെപ്പറ്റിയും സമഗ്രാന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. മുഖ്യമന്ത്രി ഭരിക്കുന്ന ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിന് ഈ സ്വർണക്കടത്തുമായി ബന്ധമുണ്ട് എന്നത് ഗൗരവതരമാണ്. ഇത്തരത്തിൽ പശ്ചാത്തലമുള്ള ഒരു വ്യക്തിക്ക് ഐ.ടി വകുപ്പിൽ ഉന്നത തസ്തികയിൽ നിയമനം ലഭിച്ചത് ഏത് വഴിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.