നെടുമങ്ങാട്: യുവാവ് കിണറ്റിൽ ചാടി മരിച്ചു. നെടുമങ്ങാട് കുശർകോട് തടത്തരികത്തുവീട്ടിൽ രാജേഷ് (40) ആണ് തിങ്കളാഴ്ച രാത്രി ഒമ്പതോടെ കിണറ്റിൽ ചാടിയത്. സഹോദരീഭർത്താവ് അരുൺ കിണറ്റിലിറങ്ങി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചു. നെടുമങ്ങാടുനിന്ന് അഗ്നിശമനസേന ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഷിബുവിന്റെ നേതൃത്വത്തിൽ എത്തിയാണ് രണ്ടുപേരെയും കരക്ക് കയറ്റിയത്. ഫയർ ആൻഡ് റെസ്ക്യു ഓഫിസർ രാഹുലാണ് കിണറ്റിലിറങ്ങി രണ്ടുപേരെയും പുറത്തെത്തിച്ചത്. ഭാര്യ: ശാലിനി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഫോട്ടോ : രാജേഷ് (40)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.