വടക്കേക്കാട് പഞ്ചായത്തിലെ നായരങ്ങാടി - ഞമനേങ്ങാട് റോഡിൽ കോൺവെന്റിനു സമീപം വൈദ്യുതിക്കാൽ

മാറ്റാതെ നിർമിക്കുന്ന കാന

വടക്കേക്കാട്ട് കാന നിർമാണം അശാസ്ത്രീയമായി

വടക്കേക്കാട്: പഞ്ചായത്തിൽ ലക്ഷങ്ങൾ ചെലവിട്ട് കാന നിർമാണം അശാസ്ത്രീയമായി. കാനയിലെ വൈദ്യുതിക്കാൽ മാറ്റാതെയുള്ള നിർമാണം പരിഹാസ്യമാകുന്നു. നായരങ്ങാടി-ഞമനേങ്ങാട് റോഡിൽ കോൺവെന്റിനു മുന്നിലെ റോഡിവിലെ കാനയിലാണ് വൈദ്യുതിക്കാലുള്ളത്. 29.50 ലക്ഷം ചെലവാക്കിയാണ് കാന നിർമാണം. ഇതിനുപുറമെ തൊഴിലുറപ്പ് ഫണ്ടും ഉപയോഗിച്ചിട്ടുണ്ട്.

പലഘട്ടങ്ങളിലായി 40 ലക്ഷത്തോളം രൂപ വിനിയോഗിച്ചിട്ടും തകര്‍ന്ന് കിടക്കുന്ന നായരങ്ങാടി -ഞമനേങ്ങാട് റോഡില്‍ കോൺവെന്റിനു സമീപമാണ് പുതിയ ഫണ്ടുപയോഗിച്ചുള്ള കാന നിർമാണം.  

Tags:    
News Summary - Vadakekattu unscientific drainage construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.