മുള്ളൂർക്കര അകമല പെട്രോൾ പമ്പിന് സമീപം ജനവാസമേഖലയിൽ തീയണക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ

അകമല പെട്രോൾ പമ്പിന് സമീപം തീപിടിത്തം

ചെറുതുരുത്തി: മുള്ളൂർക്കര അകമല പെട്രോൾ പമ്പിന് സമീപം ജനവാസ മേഖലയിലുണ്ടായ തീപിടിത്തം പരിഭ്രാന്തി സൃഷ്ടിച്ചു.കൊടുങ്ങല്ലൂർ-ഒറ്റപ്പാലം സംസ്ഥാനപാതയോട് ചേർന്ന സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ സംഭവം.

കരിയിലക്കും കുറ്റിക്കാടിനും തീപിടിച്ചത് പ്രദേശവാസികളുടെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഷൊർണൂരിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മണിക്കൂറുകൾനീണ്ട പ്രവർത്തിയിൽ തീ നിയന്ത്രണ വിധേയമാക്കിയത്. 

Tags:    
News Summary - Fire near Akamala Petrol Pump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.