പീച്ചി: സി.ഐ.ടി.യു തൊഴിലാളിയായിരുന്ന സജി ആത്മഹത്യ ചെയ്ത സംഭവത്തിൽ പീച്ചി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ മരണത്തെ തുടർന്ന് സഹോദരൻ ബിജു നൽകിയ പരാതിയിലും സി.പി.എം നേതാക്കളെ മർദിച്ചതായുള്ള പരാതിയിലും പൊലീസ് അന്വേഷണമുണ്ട്. പരാതിക്കാരുടെ മൊഴി എടുത്ത ശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സജി ഉൾപ്പെടെയുള്ള തൊഴിലാളികൾ സി.ഐ.ടി.യു വിടുകയും സ്വതന്ത്ര സംഘടനക്ക് രൂപം നൽകുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സജിക്ക് ഭീഷണി ഉണ്ടായിരുന്നു എന്നാണ് സഹോദരന്‍റെ പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.