തൃശൂർ: സിൽവർ ലൈൻ സർവേ താൽക്കാലികമായി നിർത്തിയത് സി.പി.എം പാർട്ടി കോൺഗ്രസ് മുന്നിൽ കണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ സംഘർഷം മറ്റു നേതാക്കൾ മനസ്സിലാക്കാതിരിക്കാനാണ് തിരക്കിട്ട നടപടിയെന്നും സതീശൻ ആരോപിച്ചു. തൃശൂരിൽ കെ-റെയിൽ വിരുദ്ധ കലക്ടറേറ്റ് മാർച്ചിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്ത് വന്നത് മാത്രമല്ല, സിൽവർലൈനിൽ ഒരുപാട് അലൈൻമെന്‍റ് മാറ്റത്തിന്‍റെ കഥകൾ കൂടിയുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ടി.ജെ. സനീഷ് കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ, മുൻ എം.എൽ.എ എം.പി. വിൻസൻെറ്, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശേരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.